ശ്രീകൃഷ്ണന് നമ്മെപ്പോലെയോ അര്ജ്ജുനനെപ്പോലെയൊ ഒരു സാധാരണ വ്യക്തിയാണെന്ന് കരുതരുത്. മറ്റെതേങ്കിലും മഹാപുരുഷന്മാരെപ്പോലെ ഒരു സാധാരണ വ്യക്തിയും അല്ല.
”നിത്യോ നിത്യാനാംചേതനശ്ചേതനാനാം
ഏകോ ബഹൂനാം യോ വിധോതി കാമാന്‍”
(കഠോപനിഷത്ത് 2-2-13)
(= ഭഗവാന് നിത്യ സത്യ സ്വരൂപനാണ്. പരമാത്മാവാണ്. പരമാത്മാവില്‍നിന്ന് വേറിട്ട് ഭൗതിക പ്രപഞ്ചത്തിലേക്കു ഇറങ്ങിവന്നവരാണ്. ജീവാത്മക്കളെ ബദ്ധാവസ്ഥയിലും മുക്താവസ്ഥയിലും സംരക്ഷിക്കുന്നത് ശ്രീകൃഷ്ണനാണ്) ആ പരമപുരുഷന്റെ തിരുവായ്മൊഴിയായതുകൊണ്ടാണ് ഗീതയിലെ ഓരോ നിര്‍ദ്ദേശങ്ങളും നാം സ്വീകരിക്കുകയും അനുഷ്ഠിക്കുകയും വേണമെന്ന് എല്ലാ ആചാര്യന്മാരും അനുശാസിക്കുന്നത്.
(തുടരും)
ഫോണ്‍. 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: