ന്യൂദല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലായി 824 മണ്ഡലങ്ങളിലാണ് (തമിഴ്നാട് 234, കേരളം 140, ബംഗാള്‍ 294, ആസാം 126, പുതുശേരി 30)്യൂഏപ്രില് നാലുമുതല്‍ മെയ് 16 വരെയായി വോട്ടെടുപ്പ് നടക്കുന്നത്.
- മൊത്തം വോട്ടര്‍മാര്‍ 16,9863426
- കേരളത്തിലെ വോട്ടര്‍മാര്‍ 2,56 08720.
- വോട്ടര്‍മാരുടെ വര്‍ദ്ധന 2,668,312
- തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ 5,7915075
- ആസാം 1,9866,496
- ബംഗാള്‍ 6,5546,101
- പുതുശേരി 9,27034
- ഫോട്ടോപതിച്ച വോട്ടര്‍പട്ടിക
- ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധം
- ഫോട്ടോ പതിച്ച വോട്ടേഴ്സ് സഌപ്പ്
നല്‍കും
- വോട്ടര്‍പട്ടികയില്‍ പേര് നിര്‍ബന്ധം.
ഐഡി കാര്‍ഡ് മാത്രം പോര
- കേരളത്തിലെ ബൂത്തുകളുടെഎണ്ണം 21,498തമിഴ്നാട് 65,616ആസാം 24,888ബംഗാള്‍ 77,247പുതുശേരി 913
- കുടിവെള്ളം, ടോയ്ലറ്റ്, പ്രായമുള്ളവര്‍ക്ക്
- സുരക്ഷിതമായി ബൂത്തില്‍ എത്താന്‍ കൈവരിയുള്ള റാമ്പ്,
- മോഡല്‍ ബൂത്തുകള്‍ സ്ഥാപിക്കും
- പുരുഷന്മാരുമായി ഇടപഴകാന്സാമൂഹ്യപരമായി ബുദ്ധിമുട്ടുള്ളസമൂഹങ്ങളിലെ സ്ത്രീകള്‍ക്കായി പ്രത്യേക ബൂത്തുകള്‍
- രണ്ടു ബൂത്തുകളുള്ള വലിയ ഗ്രാമങ്ങളില്‍ ഒരെണ്ണം വനിതകള്‍ക്ക
- ഇവിടങ്ങളില്‍ വനിതാഉദ്യോഗസ്ഥര്‍
- നോട്ട (നണ് ഓഫ് ദ എബൗ മുകളില്പറഞ്ഞിരിക്കുന്നവരില് ആരുമില്ല)യ്ക്ക് ചിഹ്നം.
- പോസ്റ്റല്‍ ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും സ്ഥാനാര്‍ഥിയുടെ ചിത്രംപതിക്കും. ഒരുപോലുള്ള പേരുമൂലംഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്ഇത് സഹായിക്കും.
- തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ഇന്നലെത്തന്നെ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഇനി പ്രഖ്യാപനങ്ങളും ഉദ്ഘാടനമഹാമഹങ്ങളും സാധ്യമല്ല.
- തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായിബന്ധപ്പെട്ട സുപ്രധാന നടപടികള്‍ എല്ലാം വീഡിയോയില്‍ ചിത്രീകരിക്കും.വെബ് കാസ്റ്റ് ചെയ്യും.
- തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കും.പ്രചാരണങ്ങള്‍ വീഡിയോയില്ചിത്രീകരിക്കും. പണത്തിന്റെ ഒഴുക്ക് ണ്ടെത്താനും കള്ളപ്പണം തടയാനും ആദായനികുതി വകുപ്പ്, എക്സൈസ് പോലീസ് എന്നിവരുടെ സഹായം തേടും.
- തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് സ്ഥാനാര്‍ഥി പ്രത്യേക അക്കൗണ്ട് തുറക്കണം. തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട മുഴുവന്‍ ചെലവുകളുംഇതുവഴി മാത്രമാക്കണം.
- സ്ഥാനാര്‍ഥികള്‍ ഇരുപതിനായിരം രൂപയ്ക്കുമേലുള്ള തുക പണമായി വാങ്ങരുത്. ചെക്കോ ഡ്രാഫ്റ്റോ മാത്രമേവാങ്ങാവൂപെയ്ഡ് ന്യൂസ് കര്‍ശനമായി പരിശോധിച്ച് നടപടി എടുക്കും. ഇതിന് ജില്ലാ, സംസ്ഥാന, തെരഞ്ഞെടുപ്പ് കമ്മീഷന്തലങ്ങളില് സംവിധാനം രൂപീകരിക്കും.
- പരാതി നല്കാന് മൊബൈല്‍ ആപ്പ്
- വീഡിയോ, ഫോട്ടോ സഹിതം പരാതി നല്‍കാം.
- മൈക്ക്, വാഹനം, സമ്മേളനം തുടങ്ങിയവയ്ക്ക് അനുമതി നല്കാന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും.ഓരോ ജില്ലയിലും അഞ്ച് കേന്ദ്ര നിരീക്ഷകര്‍
- മൊബൈല്‍ സ്ക്വാഡുകള്‍ക്ക് സ്ഥിതിഗതിനിരീക്ഷണത്തിന് ജിപിഎസ് സംവിധാനം.
- വോട്ടെടെുപ്പും വെബ് കാസ്റ്റ് ചെയ്യും, സിസിടിവിയില്‍ കാണിക്കും.കേരളത്തിലും തമിഴ്നാട്ടിലും പുതുശേരിയിലും ഏപ്രില്‍ 22നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. 29 നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. 30ന് സൂക്ഷ്മപരിശോധന.മെയ് 2ന് നാമനിദ്ദേശ പിത്രക പിന്‍വലിക്കാനുള്ള അവസാന തീയത്. 16ന് വോട്ടെുപ്പ്. 19ന് ഫലം.
ഏഴു ലക്ഷം പേരെ നീക്കിവോട്ടര് പട്ടിക ശുദ്ധീകരിച്ചു
രണ്ടിടത്തുള്ള പേരുകളും മരിച്ചവരുടെ പേരുകളും എല്ലാം നീക്കി വോട്ടര്‍ പട്ടികകള്‍ പൂര്‍ണ്ണമായും ശുദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇത്തരത്തില്‍ മൊത്തം ഏഴു ലക്ഷം പേരുകളാണ് അഞ്ചു സംസ്ഥാനങ്ങളിലെ പട്ടികകളില്‍ നിന്ന് നീക്കിയത്.ഇതോടെ മരിച്ചവരുടെ വരെ പേരുകളില്‍ കള്ള വോട്ട് ചെയ്യുന്ന കണ്ണരരടമുള്ള സ്ഥലങ്ങളിലെ പരിപാടി് നിലച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: