വധശിക്ഷയെ എതിര്‍ത്തത് കൊണ്ടല്ല രാജ്യദ്രോഹികള്‍ എന്ന് പറഞ്ഞത്, പരമോന്നതമായ പാര്‍ലമെന്റിനെ ആക്രമിച്ച് കുറേപ്പെരെ വധിച്ച രാജ്യദ്രോഹിയായ ഒരുവന്റെ വധശിക്ഷയെ എതിര്‍ത്തത് കൊണ്ടാണ്. സാമാന്യവല്ക്കരണം ഇവിടെ അനുയോജ്യമാണോ എന്ന് ഇരുന്ന് ചിന്തിക്കു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കുറച്ച് ചിന്തിച്ച് അഭിപ്രായം പറയുക.
ബാബു രാജ്
കശ്മീരത്തിന് മുകളില്‍ നിന്നും വന്ദേ മാതരവും ഭാരത് മാതാ കീ ജയും വിളിച്ചാല്‍ കന്യാകുമാരി മുനമ്പ് വരെ പ്രതിധ്വനിക്കും. നാടിനെ അമ്മയായ് കാണുന്നതാണ് ഭാരതത്തിന്റെ ദേശീയത. അല്ലാതെ രാജാവിനോ ഭരണകൂടത്തിനോ ജയ് വിളിക്കുന്നത് ചിലര്‍ക്കൊക്കെ ദേശീയതയായിരിക്കും. തൂക്കുകയര്‍ പൂമാലകളായിക്കണ്ട് ഭഗത് സിംഗും ഉദ്ദം സിങ്ങും നേതാജിയും തിലകനും ഗാന്ധിയും ഈ അമ്മയോടുള്ള ഭക്തിക്കായ് ഉപയോഗിച്ച ഈ മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ക്ക് വിളിക്കാനുള്ള യോഗമില്ല.
വിഷ്ണു രാമചന്ദ്രന്
ഭാരതത്തോട് യുദ്ധം ചെയ്ത് നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയവനെ തൂക്കികൊന്നതിനെ എതിര്‍ക്കുന്നത് രാജ്യദ്രോഹം തന്നെ ജഡ്ജീ…ജഡ്ജി ആയാല്‍ മാത്രം പോര.നീതിബോധം കൂടി വേണം. സാധാരണമനുഷ്യനും നീതിബോധം ഉണ്ടെന്ന് മറക്കരുത്.
ജികെ. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: