കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ണാടകയില്‍നിന്ന് വയനാട് വഴി കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകുന്നു. അബ്കാരി ബന്ധമുള്ള തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ താമസിച്ചാണ് സ്പിരിറ്റ് കടത്തിന് നേതത്വം നല്‍കുന്നത്. ജില്ലയിലെ ഒരു മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് സ്പിരിറ്റ് കടത്തലിനുള്ള എല്ലാ സഹായവും നല്‍കിവരുന്നത്. എക്സൈസ് വാഹനവും ഇതിനായി ഉപയോഗിക്കുന്നു. കര്‍ണാടകയിലെ കുടകില്‍ ഇഞ്ചികൃഷിക്കെന്ന വ്യാജേനയാണ് ലക്ഷ്വറി വാഹനങ്ങളുമായി തിരുവനന്തപുരം സ്വദേശി തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക്പോസ്റ്റുകള്‍ വഴി അതിര്‍ത്തി കടക്കുന്നത്. ഇദ്ദേഹത്തിന്റെ ചില വാഹനങ്ങള്‍ക്ക് രഹസ്യ അറ ഉള്ളതായും പറയുന്നു.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തിരുവനന്തപുരം സ്വദേശിയോടൊപ്പം ഈ ഉദ്യോഗസ്ഥനെയും പലരും കണ്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥ ബന്ധമുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ ഒരു വാഹനവും ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കാറില്ല. രണ്ട് മാസം മുന്‍പ് പടിഞ്ഞാറത്തറയില്‍ 1,875 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, സ്പിരിറ്റ് കടത്തലിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയൊന്നുമുണ്ടായില്ല.
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ണാടകയില്‍നിന്ന് വയനാട് വഴി കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകുന്നു. അബ്കാരി ബന്ധമുള്ള തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ താമസിച്ചാണ് സ്പിരിറ്റ് കടത്തിന് നേതത്വം നല്‍കുന്നത്. ജില്ലയിലെ ഒരു മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് സ്പിരിറ്റ് കടത്തലിനുള്ള എല്ലാ സഹായവും നല്‍കിവരുന്നത്. എക്സൈസ് വാഹനവും ഇതിനായി ഉപയോഗിക്കുന്നു. കര്‍ണാടകയിലെ കുടകില്‍ ഇഞ്ചികൃഷിക്കെന്ന വ്യാജേനയാണ് ലക്ഷ്വറി വാഹനങ്ങളുമായി തിരുവനന്തപുരം സ്വദേശി തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക്പോസ്റ്റുകള്‍ വഴി അതിര്‍ത്തി കടക്കുന്നത്. ഇദ്ദേഹത്തിന്റെ ചില വാഹനങ്ങള്‍ക്ക് രഹസ്യ അറ ഉള്ളതായും പറയുന്നു.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തിരുവനന്തപുരം സ്വദേശിയോടൊപ്പം ഈ ഉദ്യോഗസ്ഥനെയും പലരും കണ്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥ ബന്ധമുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ ഒരു വാഹനവും ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കാറില്ല. രണ്ട് മാസം മുന്‍പ് പടിഞ്ഞാറത്തറയില്‍ 1,875 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, സ്പിരിറ്റ് കടത്തലിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയൊന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: