തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിനിരയായവരില്‍ 120 പേരെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇതില്‍ 13 പേര് മരിച്ചു. ആറുപേരെ തിരിച്ചറിഞ്ഞു. 69 പേരെ അഡ്മിറ്റാക്കി. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. വാര്‍ഡ് 18 ല്‍ 31 പേരും വാര്‍ഡ് 15 ല്‍ 16 പേരും വാര്‍ഡ് 14 ല്‍ രണ്ടുപേരും വാര്‍ഡ് അഞ്ചില്‍ ഏഴുപേരും വാര്‍ഡ് ഒമ്പതില്‍ നാലുപേരും ബേണ്‍സ് ഐസിയുവില്‍ ഏഴുപേരും സര്‍ജിക്കല്‍ ഐസിയുവില്‍ നാലുപേരും എസ്എസ്ബിയില്‍ രണ്ടുപേരും ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ നാലുപേര്‍ അനന്തപുരി ആശുപത്രിയിലും 19 പേര് കിംസ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
കൊച്ചാലുംമൂട്, മുടപുരം വൈഷ്ണവത്തില്‍ ബൈജുവിന്റെ മകന് വിഷ്ണുദത്ത് (18), കീഴാറ്റിങ്ങല്‍ കാട്ടില്‍ വീട്ടില്‍ രാജുവിന്റെ മകന് സജു (24), വെഞ്ഞാറമൂട് ചെമ്പൂര്, വെള്ളാനിക്കര, മാമൂട്ടിന്ക്കുന്നില് വീട്ടില്‍ ഗോപിയുടെ മകന് പ്രമോദ് (29), പരവൂര്‍ ഭൂതക്കുളം, പി.എസ്. നിവാസില്‍ സുരേന്ദ്രന്റെ മകന് പ്രദീപ് അനില്‍ (50), ചാത്തന്നൂര്‍ അഖില്‍ നിവാസില്‍ ശങ്കരന് കുട്ടിയുടെ മകന് സേതുബാബു (42), പൊഴിക്കര തക്കരയില്‍, ജെ.ആര്. ഭവനില്‍ നാരായണന്റെ മകന് ജ്ഞാനസുന്ദരം (53) എന്നിവരാണ് മരിച്ചത്.
ഉമേഷ് (35) കഴക്കൂട്ടം, രഞ്ജി (22) പ്രശാന്ത് നഗര്‍, ചന്ദ്രബോസ് (35) തലയ്ക്കോട്, ശബരി (14) വാരിയച്ചിറ, അജിത്ത് (27) ചടയമംഗലം, വിഷ്ണു (24) പുന്നക്കുളം, അനി (47) പരവൂര്‍, വിനോദ് (34) പള്ളിപ്പുറം, വേണു (56) പരവൂര്‍, അമ്പാടി (21) മെഡിക്കല്‍ കോളേജ്, വിഷ്ണു (21) ഉള്ളൂര്‍, രമേശന് (42) കഴക്കൂട്ടം, രാജേന്ദ്രന് (50) പരവൂര്‍, രാജേന്ദ്രന് (52) ഒഴുകുപാറ, ഭാസ്കരന് (65) പരവൂര്‍, സത്യന് (55) കഴക്കൂട്ടം,
സതീശന് (50) കോലിയക്കോട്, ജോയ് (35) ആറ്റിങ്ങല്‍, സുരേന്ദ്രന് (67) കഴക്കൂട്ടം, രാജു (38) നാവായിക്കുളം, രാജു (28) നാവായിക്കുളം, അച്ചു (14) ചിറക്കര, രാജേഷ് (33) പരവൂര്‍, മണികണ്ഠന് (40) വാളത്തുങ്കല്‍, വിഷ്ണു (18) ചിറക്കര, സത്യ (40) പരവൂര്‍, ഷാജി (50) പരവൂര്‍, ശരത്ത് (21) മുറിഞ്ഞപാലം, കണ്ണന് (27) കഴക്കൂട്ടം, സജീര്‍ (27) പരവൂര്‍, കുമാര്‍ (37) കൊട്ടിയം, ബാബു (47) കൊണ്ടോടി, ഗോപു (48) കൊണ്ടോടി, സുനില്‍ (33) വര്‍ക്കല, മനോജ് (28) നെടുങ്ങോലം, വൈശാഖ് (17) ചിറയിന്‍കീഴ്, നൗഷാദ് (36) പള്ളിപ്പുറം, രാജന് (50) ആറ്റിങ്ങല്‍, അനില്‍കുമാര്‍ (44) ഇടവ, സജീവ് (38) ആനാട്, അശോകന് (48) പരവൂര്‍, ചിന്നു (18) ശീമാട്ടി, മുരളീധരന് (58) കല്ലുവാതുക്കല്‍, ശശിധരന് (48) കല്ലുവാതുക്കല്‍, അനീഷ് ബാബു (28) കാവനാട്, മണിലാല്‍ (34) കല്ലമ്പലം, സനല്‍കുമാര്‍ (29) കല്ലമ്പലം,
സജീര്‍ (40) കണിയാപുരം, അഖില്‍ (21) കല്ലമ്പലം, അമല്‍ ചന്ദ്രന് (23) കല്ലമ്പലം, നിജു (19) കല്ലമ്പലം, സുരേന്ദ്രന് (53) കുമാരപുരം, മധു (47) താന്നിപ്പാറ, രാഹുല്‍ (18) മരുതപ്പള്ളി, രാജന് (40) മരുതപ്പള്ളി, വിജയന് (50) കോവൂര്‍, അനില്‍ (30) പേരൂര്‍ക്കട, അഖിലേഷ് (24) മുടപുരം, സുരേഷ് (50) നെടുങ്ങോലം, ജ്യോതി (46) പോങ്ങുംമൂട്, കൊച്ചുകുഞ്ഞ് (70) പന്നിവിഴ, വസന്ത (30) പരവൂര്‍, പ്രസാദ് (58) ഊട്ടിക്കട, മധു (47) നെല്ലേറ്റ്, രാജീവ്, അമ്പിളി (33) ചെമ്പുക്കുഴി, സുദര്ശനന് (47) വെഞ്ഞാറമൂട്, സുധീര്‍ (35) ആറ്റിങ്ങല്‍, രാജു (43) ആറ്റിങ്ങല്‍, സുരേന്ദ്രന് (55) മുളവന, അനന്തു (18) പരവൂര്‍, വനജാക്ഷി (70) ഇടവ, ബിനു (37) നിലമേല്‍, രതീഷ് (29) കല്ലമ്പലം, അജിത്ത് (16) നാവായിക്കുളം, മഹേഷ് (21) നാവായിക്കുളം, മുഹമ്മദ് ഷാ (20) ചടയമംഗലം, ഷഹീര്‍ (36) കൊട്ടിയം, ആദര്‍ശ് (16) കൊല്ലം, ഇന്ദിര (48) കല്ലുവാതുക്കല്‍, ദിലീപ്കുമാര് (50) ചിതറ, ശ്രീഹരി (17)
ചിറയിന്‍കീഴ്, മണിയന് (70) കിഴുവില്ലം, സുനില്‍കുമാര്‍ (40) പള്ളിപ്പുറം, ശശി (54) ചാത്തന്നൂര്‍, ഷീജ (30) ഇലകമണ്‍, ദീപു (25) നെയ്യാറ്റിന്‍കര, ബിനു (32) പരവൂര്‍, അജയകുമാര്‍ (32) മയ്യനാട്, ദീപു (27) വര്‍ക്കല, വിശ്വനാഥന് (47) മുളയറ, സനല്‍കുമാര്‍ (34) പള്ളിപ്പുറം, സുനി (35), സുനില്‍കുമാര്‍ (39) നഗരൂര്‍, നിര്‍മ്മല (48) കൊട്ടാരക്കര, ജയകുമാര്‍ (42) കാപ്പില്‍, മണി (41) വര്‍ക്കല, അനില്‍ (27) ചടയമംഗലം എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സ തേടി.
സുരേഷ് ബാബു (46) അവനവഞ്ചേരി, അമ്പാടി ജി. കൃഷ്ണ (21) ചാത്തന്നൂര്‍, ലാലു (41) പരവൂര്‍, മിഥുന് (22) തട്ടമല എന്നിവര്‍ അനന്തപുരി ആശുപത്രിയിലും അരുണ്‍ (38), സുഭാഷ്(24) കോല, നന്ദു (40) കഴക്കൂട്ടം, കൃഷ്ണനുണ്ണി (32) പരവൂര്‍, വിവേക് (32) ഇരവിപുരം, രാജേഷ് (34) പരവൂര്‍, സജിത്ത് (33) പരവൂര്‍, ഗാനി (43)പരവൂര്‍, അനീഷ് (37) നെടുങ്ങോല, ആകാശ്(19) പരവൂര്‍, ജോയ്സ് (35) ആറ്റിങ്ങല്‍, ആകാശ് (24) കൊല്ലം, സലീഷ് (32) ആറ്റിങ്ങല്‍, കൃഷ്ണകുമാര്‍ (33) കുമാരപുരം, വിനീത് ലാല്‍ (26) കുമാരപുരം, പുഷ്പരാജന്‍ (50) കൊല്ലം, അരുണ്‍ (34) പരവൂര്‍, സൂരജ് (11) ഇടവ, ചന്ദ്രപ്രസാദ് (41) കൊല്ലം എന്നിവര്‍ കിംസ് ആശുപത്രിയിലും ചികിത്സ തേടി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയവരെക്കുറിച്ച് കൂടുതല്‍ വിവരം അറിയാനായി കണ്ട്രോള് റൂം നമ്പര്‍ ഏര്‍പ്പെടുത്തി. നമ്പര്‍ 0471 2528300, 2528647.
പ്രതികരിക്കാൻ ഇവിടെ എഴുതുക: