ഇവരെ സംബന്ധിച്ചിടത്തോളം മരണശിക്ഷ തീരെ ചെറിയതാണ്. മരണത്തോടെ എല്ലാം അവസാനിക്കും. ഇരുപതോ മുപ്പതോ കൊല്ലം പരോളില്ലാതെ മനസ്സുനീറി നീറി തടവുശിക്ഷ അനുഭവിയ്ക്കുന്നതല്ലേ വലിയ ശിക്ഷ. ജീവനോടെ പുറത്തു വന്നാലും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഇവരെ ബഹിഷ്ക്കരിക്കും. വധശിക്ഷ നിര്‍ത്തലാക്കണമെന്നല്ല പറയുന്നത്. വധശിക്ഷ വേണം , രാജ്യത്തിനെതിരെ കലാപങ്ങളും അട്ടിമറികളും നടത്തി നിരപരാധികളെ കൊന്നൊടുക്കുന്നവരെയെല്ലാം ഇല്ലാതാക്കണം . മകന് ചെയ്ത തെറ്റുകള്‍ക്ക് ഈ സാധു പിതാവിന് ദുഃഖം ഉണ്ടാകും. അങ്ങയോട് സഹതാപം ഉണ്ട്. സങ്കടമുണ്ട്.
ഹരിദാസ്
തെറ്റു ചെയ്യുന്നതിനെക്കാള്‍ തെറ്റ് ചെയ്യുന്നതിന് കൂട്ടുനില്ക്കുന്നതല്ലേ ഏറ്റവും വലിയ തെറ്റ്. അപ്പോള്‍ അനുശാന്തിക്ക് നല്കിയ ശിക്ഷ കുറഞ്ഞു പോയില്ലേ. അതോ ശിക്ഷാ വിധിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഇളവുണ്ടോ? എന്തായാലും ആ സ്ത്രീയ്ക്ക് കിട്ടിയ ശിക്ഷ വളരെ കുറഞ്ഞു പോയി.
അനീഷ് തയ്യില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: