ഇസ്ലാം മതഭീകരരെക്കുറിച്ചു പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനു അമേരിക്കയും ഭാരതവും കരാറില്‍ ഏര്‍പ്പെട്ടു എന്നതു ഇസ്ലാം ഭീകരതയ്ക്കെതിരെയുള്ള ഒരു വലിയ നടപടി ആയി കണക്കാക്കുന്നു. ലോകസമൂഹത്തിന്റെ സമാധാന ജീവിതത്തിനു ഭീഷണിയായ ഇസ്ലാംമത ഭീകരതയെ ഭാരതത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുമിച്ചുപിന്തുണയ്ക്കുന്നു എന്നതും ജനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ട വിഷയം.
ഭാരതം ആക്രമിച്ച ഇസ്ലാം മതഭീകരരെ പിടികൂടി വിചാരണകള്‍ ചെയ്തു വധശിക്ഷയ്ക്കു വിധേയമാക്കിയതില്‍ വലിയ പ്രതിഷേധമുള്ള മുസ്ലിം വിഭാഗത്തിനു അനുകൂലമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഭാരതകേന്ദ്ര സര്ക്കാരിന്നെതിരായി നിലകൊണ്ടു എന്നതും ജനങ്ങള്‍ ശ്രദ്ധിയ്ക്കണം. ഇസ്ലാം മതഭീകരതയ്ക്കും ഇസ്ലാം മതഭീകരര്‍ക്കും അനുകൂലമായി ഭാരതത്തിലെ സര്‍വ്വകലാശാലകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു വിദ്യാര്‍ത്ഥികളെ ഇസ്ലാം മതതീവ്രവാദങ്ങളിലെയ്ക്കു കൊണ്ടുപോകുന്ന ഇസ്ലാം മതതീവ്രവാദ സംഘടനകളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും, കോണ്‍ഗ്രസ് പാര്‍ട്ടിയും എല്ലാവിധത്തിലും സഹായിയ്ക്കുന്നു എന്നതു കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ മതേതര രാഷ്ട്രീയം ഭാരതത്തിനു എതിരാണെന്നു തെളിയിയ്ക്കുന്നു.
രാജ്യം നശിപ്പിയ്ക്കണം എന്നൊക്കെ സര്‍വ്വകലാശാലകളില്‍ ഇസ്ലാം മതഭീകരരെ അനുകൂലിച്ചു മുദ്രാവാക്യം വിളിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടി അനുഭാവികളായ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുവാനും, അവരെ ആദരിയ്ക്കുവാനും കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരു വിധ മടിയും കാണിയ്ക്കുന്നില്ല. ഭാരതത്തിലെ കമ്മ്യൂണിസ്റ്റു, കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും,മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടികളുടെയും, മുസ്ലിം സംഘടനകളുടെയും ഇസ്ലാം മതതീവ്രവാദ അനുകൂല പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ ഇസ്ലാം മതഭീകരതയ്ക്കെതിരെ ശക്തമായി പ്രവര്‍ത്തിയ്ക്കുന്ന അമേരിക്കയ്ക്കു ഭാരതം കൈമാറണം.
പ്രമോദ് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: