അമൃത ഹോസ്പിറ്റലിലെ നേഴ്സ് ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടപ്പോള്‍ത്തന്നെ പ്രതി അമൃതാനന്ദമയിയായി. ഈ ലോജിക്കുവെച്ച് സെക്രട്ടറിയേറ്റിലെ ഒരു ജോലിക്കാരിയെ ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ പ്രതി പിണറായി വിജയന് ആകണമല്ലോ.
അമൃതാനന്ദമയിയോടും അമൃതാനന്ദമയി മഠത്തിനോടും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ ഇത്തരം നട്ടാല്‍ കുരുക്കാത്ത നുണകളിറക്കിയാല് അവരും മഠവും ഇല്ലാതാകില്ല.
അനില്‍ കോട്ടയം
പോരാളി ഷാജി എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുനത് എന്‍ഡിഎഫ് തീവ്രവാദിയാണ്. കമ്മ്യൂണിസ്റ്റ് മൂടുപടമണിഞ്ഞ് ഹിന്ദുക്കള്‍ക്കെതിരെ മാത്രം ഓരിയിടുന്ന തീവ്രവാദി. അമൃത ആശുപത്രിയുടെ പേര് മോശമാക്കാന്‍ ഇയാള്‍ ഇറങ്ങി പുറപ്പെട്ടത് ആര്‍ക്കുവേണ്ടിയാകും. ഇത് തകര്‍ന്നാല്‍ ലാഭം അതിന്റെ അടുത്തുള്ള ആശുപത്രിക്കാണ്.
അമ്മയെ മാത്രം എന്തുകൊണ്ട് തിരഞ്ഞുപടിച്ച് അവഹേളിക്കുന്നു, ആക്രമിക്കുന്നു. സാധാരണ ജനത്തെക്കാള്‍ ചില ശക്തികള്‍ നിരന്തരം അമൃതാനന്ദമയിയെ ആക്രമിക്കുന്നു എന്നതിനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതാണ്.
സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അമ്മയെ അവഹേളിക്കുന്നവരെക്കുറിച്ചും അന്വേഷണം വേണം. നേഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ ഇന്ന് പരാതി കൊടുത്ത നഴ്സിങ് അസ്സോസിയേഷന്റെ തലപ്പത്തുള്ളത് ആരാണെന്നും അന്വേഷിക്കണം. ഇവരുടെയൊക്കെ ഉദ്ദേശ്യം കേരളത്തില്‍ അകെയുള്ള ഒന്നോ രണ്ടോ ഹിന്ദു സ്ഥാപനങ്ങളെക്കൂടി ഇല്ലായ്മചെയ്യുക എന്നതു മാത്രമാണെന്ന് പകല്‍പോലെ വ്യക്തം.
ഹരീഷ് ഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: