കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എയുമായ കെ.സി. ജോസഫിനെതിരേ ദ്രുതപരിശോധനയ്ക്കു കോടതി ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്.
ഇരിട്ടി സ്വദേശി ഷാജിയാണ് പരാതി നല്‍കിയത്. കോഴിക്കോട് വിജിലന്‍സിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംഎല്‍എയുടെ സ്വത്ത് ക്രമാതീതമായി വര്‍ധിച്ചതായാണ് പരാതിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: