തൃശൂര്‍: ജില്ലയില്‍ ഒരിഞ്ച് നെല്പാടം പോലും നികത്താന്‍ അനുവദിക്കില്ലെന്ന മന്ത്രി സുനില്‍കുമാറിന്റെ പ്രസ്താവനക്ക് ഘടകവിരുദ്ധമായി അടാട്ട് പഞ്ചായത്തിലെ പുത്തിശ്ശേരി ഭാഗത്തുനിന്ന് താഴോട്ടിറങ്ങിയുള്ള നെല്‍പ്പാടമാണ് അവധിദിനമായ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ നികത്താന്‍ തുടങ്ങിയത്. പുലര്‍ച്ചെ നാലുമണിവരെ ടിപ്പര്‍ ലോറികളിലായി മണ്ണടിച്ചാണ് റവന്യു അധികൃതരുടേയും പോലീസിന്റെയും ഒത്താശയോടെയായിരുന്നു വയല്‍ നികത്തിയതെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: