ന്യൂദല്‍ഹി: ദാദ്രി സംഭവത്തില്‍ മുഹമ്മദ് അഖ്ലാഖിന്റെ ഏഴംഗ കുടുംബത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
അഖ്ലാഖ് ഭക്ഷിച്ചത് പശുവിന്റേയോ പശുകിടവിന്റേയോ മാംസമാണെന്ന് നേരത്തെ മധുര ഫോറന്‍സിക്ക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി.
ഉത്തര്‍പ്രദേശില്‍ ഗോവധം നിരോധിച്ചതാണ്. എന്നാല്‍ അഖ്ലാഖും കുടുംബവും ഗോവധം നടത്തുകയും അതിനെ ഭക്ഷിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: