ന്യൂദല്‍ഹി: ആറ് മാസത്തിനിടെ ദല്‍ഹി സര്‍ക്കാരിന്റെ വനിതാ കമ്മീഷനിലെ ഹെല്‍പ്പ് ലൈന്‍ നമ്പരായ 181 ലേക്ക് വന്നത് 12,14,772 കോളുകള്‍.
ഫെബ്രുവരി മുതലുളള കണക്കാണിത്. ഭൂരിഭാഗവും ഗാര്‍ഹിക പീഡന പരാതികളായിരുന്നു. വഴക്കുകള്‍, ലൈംഗികാതിക്രമം, സ്ത്രീധന പീഡനം, കുട്ടികള്‍ക്ക് നേരെയുളള ലൈംഗികാതിക്രമങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, രക്ഷാ പ്രവര്‍ത്തനം, കാണാതാകല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയെക്കുറിച്ചും പരാതികള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: