കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെവിട്ട സിബിഐ കോടതി വിധി ചോദ്യം ചെയ്ത് വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. ഇത് നാലാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിന് വേണ്ടിയാണ് കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐ തുടര്‍ച്ചയായി ആവശ്യപ്പെടുന്നത്. കേസ് നവംബര്‍ ഒന്‍പതിന് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: