പത്തനാപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പ്രതികൂലവിധിയുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ വെള്ളാപ്പള്ളി തയ്യാറായതെന്ന് വി. എസ്. അച്യുതാനന്ദന്.
മൈക്രോഫിനാന്‍സിന്റെ പേരില്‍ കോടികളാണ് തട്ടിയെടുത്തത്. ഈ തട്ടിപ്പ് മറയ്ക്കാനായി യോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളുകളിലും കോളജുകളിലും നിയമനത്തിന്റെ പേരില്‍ കോടികളാണ് കോഴ വാങ്ങുന്നത്.
പത്തനാപുരം മാങ്കോട് പാടത്ത് കെ. വി. സദാനന്ദന് സ്മാരക ട്രസ്റ്റിന്റെയും ഭക്ഷ്യസബ്സിഡി കാര്‍ഡിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു വിഎസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: