വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ കൂടുതല്‍ സ്ത്രീകള്‍. രണ്ടു സ്ത്രീകള്‍ കൂടി ലൈംഗിക പീഡനം വെളിപ്പെടുത്തിയതോടെ ട്രംപിനെതിരെ ആരോപണം ഉന്നയിച്ചവരുടെ എണ്ണം ഏഴായി.
സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന് ആന്ഡേഴ്സണ് എന്നിവരാണ് പുതുതായി ആരോപണമുയര്‍ത്തിയത്.
സ്ത്രീകളെല്ലാം പറയുന്നത് കള്ളമാണ്, മാധ്യമങ്ങള്‍ അസംബന്ധ കഥകള്‍ എഴുതി വിടുകയാണ്, ട്രംപ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: