അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒമ്പത് കുടുബങ്ങള്‍ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലയുന്നു. 2014 ജൂണ്‍ 10 നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നും കടല്‍ക്ഷോഭത്തെതുടര്‍ന്ന് സര്‍വ്വവതും നഷ്ടപ്പെട്ട ഒന്‍പതു മല്‍സ്യതൊഴിലാളി കുടുബങ്ങളെ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇവര്‍ക്ക് റവന്യൂ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് നാളിതുവരെയായി ഈ മത്സ്യതൊഴിലാളി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്ക്കാനൊ ഇവര്‍ക്ക് ഭക്ഷണസാമഗ്രികള്‍ എത്തിയ്ക്കാനൊ പഞ്ചായത്തൊ റവന്യൂ അധികാരികളൊ തയ്യാറായിട്ടില്ല.
ഒമ്പത് കുടുബത്തില്‍ നിന്നുള്ള 41 പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മുകളിലെ നിലയിലെ ഒരു ഹാളിലാണ് തുണികള്‍ മറച്ച് കെട്ടി വേര്‍തിരിച്ച് 41 പേര് താമസിയ്ക്കുന്നുണ്ട്.
ഇവരില്‍പ്രായപൂര്‍ത്തിയായ ഒന്‍പതു പെണ്‍കുട്ടികളും ഏഴ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഇവരില്‍ വ്യദ്ധകളും ഉണ്ട്. അഷ്ടിക്ക് വകയില്ലാതെ ഓരോ നിമിഷവും ഇവിടെ നീറി നീറി കഴിയുകയാണ്.
മത്സ്യതൊഴിലാളി കുടുബങ്ങള്‍ പരസഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ ഒരു കക്കൂസും ഒരു കുളിമുറിയും മാത്രം. ഇതാകട്ടെ താഴത്തെ നിലയിലും മുകളില്‍ നിന്നും പ്രാഥമികാവശ്യം നിര്‍വഹിയ്ക്കാന്‍ വൃദ്ധജനങ്ങള്‍ താഴെയെത്താന്‍ വളരെ ക്ലേശം അനുഭവിക്കുകയാണ്.
ആകെ ഉള്ളത് ഏഴു പുരുഷന്മാരാണ്. എന്നാല്‍ ഇവര്‍ക്ക് മത്സ്യബെന്ധനത്തിനു പോകാനൊ അഷ്ടിയ്ക്കുള്ള വകയുണ്ടാക്കാന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ ആക്ഷേപം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതുയര്‍ത്തിയ ഇവരുടെ കെട്ടിടങ്ങളാണ് കടലമ്മ വിഴുങ്ങിയത്.
എന്നാല്‍ തങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലന്നുള്ള ചിന്ത ഈ മത്സ്യതൊഴിലാളി കുടുബങ്ങളെ വല്ലാതെ അലട്ടുകയാണ്. പെണ്‍കുട്ടികളുടെ ദിനചര്യയ്ക്കായി അയല്‍വീട് കളെ ആശ്രയിക്കേണ്ട ഗതികേടാണ് ആണ് ഇവരെ വല്ലാതെ അലട്ടുന്നത്. സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുയരുന്നു.
ട്ടിണി മാത്രം
അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒമ്പത് കുടുബങ്ങള്‍ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലയുന്നു. 2014 ജൂണ്‍ 10 നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നും കടല്‍ക്ഷോഭത്തെതുടര്‍ന്ന് സര്‍വ്വവതും നഷ്ടപ്പെട്ട ഒന്‍പതു മല്‍സ്യതൊഴിലാളി കുടുബങ്ങളെ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇവര്‍ക്ക് റവന്യൂ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് നാളിതുവരെയായി ഈ മത്സ്യതൊഴിലാളി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്ക്കാനൊ ഇവര്‍ക്ക് ഭക്ഷണസാമഗ്രികള്‍ എത്തിയ്ക്കാനൊ പഞ്ചായത്തൊ റവന്യൂ അധികാരികളൊ തയ്യാറായിട്ടില്ല.
ഒമ്പത് കുടുബത്തില്‍ നിന്നുള്ള 41 പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മുകളിലെ നിലയിലെ ഒരു ഹാളിലാണ് തുണികള്‍ മറച്ച് കെട്ടി വേര്‍തിരിച്ച് 41 പേര് താമസിയ്ക്കുന്നുണ്ട്.
ഇവരില്‍പ്രായപൂര്‍ത്തിയായ ഒന്‍പതു പെണ്‍കുട്ടികളും ഏഴ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഇവരില്‍ വ്യദ്ധകളും ഉണ്ട്. അഷ്ടിക്ക് വകയില്ലാതെ ഓരോ നിമിഷവും ഇവിടെ നീറി നീറി കഴിയുകയാണ്.
മത്സ്യതൊഴിലാളി കുടുബങ്ങള്‍ പരസഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ ഒരു കക്കൂസും ഒരു കുളിമുറിയും മാത്രം. ഇതാകട്ടെ താഴത്തെ നിലയിലും മുകളില്‍ നിന്നും പ്രാഥമികാവശ്യം നിര്‍വഹിയ്ക്കാന്‍ വൃദ്ധജനങ്ങള്‍ താഴെയെത്താന്‍ വളരെ ക്ലേശം അനുഭവിക്കുകയാണ്.
ആകെ ഉള്ളത് ഏഴു പുരുഷന്മാരാണ്. എന്നാല്‍ ഇവര്‍ക്ക് മത്സ്യബെന്ധനത്തിനു പോകാനൊ അഷ്ടിയ്ക്കുള്ള വകയുണ്ടാക്കാന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ ആക്ഷേപം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതുയര്‍ത്തിയ ഇവരുടെ കെട്ടിടങ്ങളാണ് കടലമ്മ വിഴുങ്ങിയത്.
എന്നാല്‍ തങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലന്നുള്ള ചിന്ത ഈ മത്സ്യതൊഴിലാളി കുടുബങ്ങളെ വല്ലാതെ അലട്ടുകയാണ്. പെണ്‍കുട്ടികളുടെ ദിനചര്യയ്ക്കായി അയല്‍വീട് കളെ ആശ്രയിക്കേണ്ട ഗതികേടാണ് ആണ് ഇവരെ വല്ലാതെ അലട്ടുന്നത്. സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: