തൃശൂര്‍: തൃശൂര്‍ സെന്റ് തോമസ് കോളേജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന പരാതി സര്‍ക്കാര്‍ വാദം അംഗീകരിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന കെ.എം.മാണി, അടൂര്‍ പ്രകാശ് തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.കേശവദാസ് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
പട്ടയമനുവദിക്കാന് 2011ലെ മന്ത്രിസഭയെടുത്ത തീരുമാനമാണെന്നും, ഇത് നയപരമായ തീരുമാനമാണെന്നും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: