തുറവൂര്‍: മഹാക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ദീപാവലി ഉത്സവം ഇന്ന് സമാപിക്കും. ഒന്‍പത് ദിവസം നീണ്ട് നിന്ന ഉത്സവത്തില്‍ ക്ഷേത്രകലകളും, സംഗീത പരിപാടികളും ആസ്വദിക്കാന്‍ ആയിരക്കണക്കിന് പേരാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തിയത്. പേരെടുത്ത ഗജരാജന്മാര് അണിനിരന്ന കാഴ്ച ശ്രീബലിയും, വാദ്യമേളങ്ങളുടെ താളപ്പെരുമയും ഉത്സവത്തിന് മാറ്റുകൂട്ടി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കുടിവെള്ള വിതരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ഇന്ന് രാവിലെ ആറിന് പന്തീരടി പൂജ, ഏഴിന് പഞ്ചരത്ന കീര്‍ത്തനാലാപനം, 7.30 ന് ശ്രീബലി, 9.15 ന് പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 ന് ഓട്ടന്തുള്ളല് 1.30 ന് വീണക്കച്ചേരി 3.30 ന് ആനയൂട്ട്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ആറിന് പഞ്ചാരിമേളം, രാത്രി ഒന്‍പതിന് ദീപാരാധന, 9.15 ന് വയലിന് ഡ്യുയറ്റ്, ഒന്നിന് വലിയ വിളക്ക്, നാളെ പുലര്‍ച്ചെ നാലിന് കൂട്ടി എഴുന്നള്ളത്ത്, വലിയകാണിക്ക, യാത്രയയപ്പ്.
തുറവൂര്‍ ക്ഷേത്രത്തില്‍
ദീപാവലി വലിയവിളക്ക്
തുറവൂര്‍: മഹാക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ദീപാവലി ഉത്സവം ഇന്ന് സമാപിക്കും. ഒന്‍പത് ദിവസം നീണ്ട് നിന്ന ഉത്സവത്തില്‍ ക്ഷേത്രകലകളും, സംഗീത പരിപാടികളും ആസ്വദിക്കാന്‍ ആയിരക്കണക്കിന് പേരാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തിയത്. പേരെടുത്ത ഗജരാജന്മാര് അണിനിരന്ന കാഴ്ച ശ്രീബലിയും, വാദ്യമേളങ്ങളുടെ താളപ്പെരുമയും ഉത്സവത്തിന് മാറ്റുകൂട്ടി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കുടിവെള്ള വിതരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ഇന്ന് രാവിലെ ആറിന് പന്തീരടി പൂജ, ഏഴിന് പഞ്ചരത്ന കീര്‍ത്തനാലാപനം, 7.30 ന് ശ്രീബലി, 9.15 ന് പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 ന് ഓട്ടന്തുള്ളല് 1.30 ന് വീണക്കച്ചേരി 3.30 ന് ആനയൂട്ട്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ആറിന് പഞ്ചാരിമേളം, രാത്രി ഒന്‍പതിന് ദീപാരാധന, 9.15 ന് വയലിന് ഡ്യുയറ്റ്, ഒന്നിന് വലിയ വിളക്ക്, നാളെ പുലര്‍ച്ചെ നാലിന് കൂട്ടി എഴുന്നള്ളത്ത്, വലിയകാണിക്ക, യാത്രയയപ്പ്.തുറവൂര്‍ ക്ഷേത്രത്തില്‍
ദീപാവലി വലിയവിളക്ക്
തുറവൂര്‍: മഹാക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ദീപാവലി ഉത്സവം ഇന്ന് സമാപിക്കും. ഒന്‍പത് ദിവസം നീണ്ട് നിന്ന ഉത്സവത്തില്‍ ക്ഷേത്രകലകളും, സംഗീത പരിപാടികളും ആസ്വദിക്കാന്‍ ആയിരക്കണക്കിന് പേരാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തിയത്. പേരെടുത്ത ഗജരാജന്മാര് അണിനിരന്ന കാഴ്ച ശ്രീബലിയും, വാദ്യമേളങ്ങളുടെ താളപ്പെരുമയും ഉത്സവത്തിന് മാറ്റുകൂട്ടി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കുടിവെള്ള വിതരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ഇന്ന് രാവിലെ ആറിന് പന്തീരടി പൂജ, ഏഴിന് പഞ്ചരത്ന കീര്‍ത്തനാലാപനം, 7.30 ന് ശ്രീബലി, 9.15 ന് പഞ്ചാരിമേളം, ഉച്ചയ്ക്ക് 12 ന് ഓട്ടന്തുള്ളല് 1.30 ന് വീണക്കച്ചേരി 3.30 ന് ആനയൂട്ട്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ആറിന് പഞ്ചാരിമേളം, രാത്രി ഒന്‍പതിന് ദീപാരാധന, 9.15 ന് വയലിന് ഡ്യുയറ്റ്, ഒന്നിന് വലിയ വിളക്ക്, നാളെ പുലര്‍ച്ചെ നാലിന് കൂട്ടി എഴുന്നള്ളത്ത്, വലിയകാണിക്ക, യാത്രയയപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: