ന്യൂദല്‍ഹി: ഭാരത സൈന്യം നടത്തിയ വെടിവയ്പിൽ പാക്ക് ബങ്കറുകൾ തകരുന്നതിന്റെ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. പാക്കിസ്ഥാന് ഭാഗത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ചെറിയ ഉദാഹരണം എന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെര്‍മല്‍ ചിത്രങ്ങളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
അതിര്‍ത്തിയില്‍ സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന് ആക്രമണം നടത്തുന്നതെന്ന് ബിഎസ്എഫ് ആരോപിക്കുന്നു. ഏഴു പൗരന്മാരാാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ ഷെല്ലാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് ബിഎസ്എഫ് നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: