ക്വറ്റ: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി. നൂറിലധികംപേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഷാ നൂറാനി പള്ളിയിലാണ് സ്ഫോടനമുണ്ടായത്. വൈകീട്ട് നടക്കുന്ന ധമാല്‍ നൃത്തം കാണാന്‍ നൂറുകണക്കിന് ആളുകള്‍ പള്ളിയില്‍ കൂടിയ സമയത്താണ് ഏവരെയും നടുക്കിയ സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: