ന്യൂദല്‍ഹി: ബിബിസി അഭിമുഖത്തിനിടെ ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്രിവാളിന് രോഷം.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് 55 പേര് മരിച്ചുവെന്ന് കേജ്രി പറഞ്ഞപ്പോള്‍ ഇവരെല്ലാം മരിച്ചത് നോട്ട് അസാധുവാക്കല്‍ കൊണ്ടാണ് എന്ന് തെളിവുണ്ടോയെന്ന് ബിബിസി ലേഖകന്‍ ചോദിച്ചതോടെയാണ് കേജ്രി രോഷാകുലനായത്.
ഇത് റിപ്പോര്‍ട്ടും കേജ്രിയും തമ്മില്‍ വലിയ തര്ക്കവുമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: