ചങ്ങനാശേരി: കാവില്‍ ഭഗവതിക്ഷേത്രത്തില്‍ കൊടിയേറി. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളദാസ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എം. യദുനാഥിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിേയറ്റ് നടന്നത്. 26ന് ആറോട്ടുകൂടി ഉത്സവം സമാപിക്കും.
എല്ലാ ദിവസവും 6.30 മുതല്‍ 7 വരെ ദീപാരാധന, വെടിക്കെട്ട്. ഉത്സവത്തിന്റെ് രണ്ടാം ദിവസമായ ഇന്ന് 10 മുതല്‍ ഉത്സവബലി, 12.30 മുതല്‍ ഉത്സവബലി ദര്‍ശനം, 19ന് 6.30 മുതല്‍ 7 വരെ ദീപാരാധന, 7 മുതല്‍ ചാക്യാര്‍കൂത്ത്. 20ന് 10 മുതല്‍ ഉത്സവബലി, 12.30 മുതല്‍ ഉത്സവബലി ദര്‍ശനം, 7 മുതല്‍ പാഠകം. 21ന് രാവിലെ 11 മുതല്‍ ആയില്യം പൂജ, വൈകിട്ട് 7 മുതല്‍ സംഗീതസദസ്സ്. 22ന് 10 മുതല്‍ ഉത്സവബലി, 12.30 മുതല്‍ ഉത്സവബലി ദര്‍ശനം. വൈകിട്ട് 7 മുതല്‍ തോല്‍പ്പാവക്കൂത്ത്, 9 മുതല്‍ ഗാനമേള. 23ന് 10 മുതല്‍ ഉത്സവബലി, 12.30 മുതല്‍ ഉത്സവബലി ദര്‍ശനം, വൈകിട്ട് 7 മുതല്‍ സേവ, 9 മുതല്‍ ശാലുമേനോന് നയിക്കുന്ന മംഗള നായകിശ്രീ ഭദ്രായനം. 24ന് രാവിലെ 10 മുതല്‍ ഉത്സവബലി, 12.30 മുതല്‍ ഉത്സവബലി ദര്‍ശനം, വൈകിട്ട് 7 മുതല്‍ സേവ, 9 മുതല്‍ മേജര്‍സെറ്റ് കഥകളി. 25ന് രാവിലെ 10 മുതല്‍ ഉത്സവബലി, 11.30 മുതല്‍ ഉത്സവബലി ദര്‍ശനം, 12.30 മുതല്‍ സമൂഹ സദ്യ, വൈകിട്ട് 4 മുതല്‍ ഓട്ടന്തുള്ളല്, 5ന് നാദസ്വരകച്ചേരി,
വൈകിട്ട് 7 മുതല്‍ ചന്ദനക്കുട സ്വീകരണം, 7.30ന് സേവ, 9 മുതല്‍ സംഗീതരാവ്, 2.30 മുതല്‍ പള്ളിവേട്ട, വെടിക്കെട്ട്.
ആറാട്ടുദിവസമായ 26ന് വൈകിട്ട് 5.30ന് കൊടിയിറക്ക്, 5.45ന് ആറാട്ട് പുറപ്പാട്, 6ന് നാഗസ്വര കച്ചേരി, 7 മുതല്‍ നൃത്തായനം, 7.15ന് പെരുന്ന തൃക്കണ്ണാപുരംക്ഷേത്രത്തില്നിന്നും ആറാട്ട് വരവ്, 8 മുതല്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം, 11ന് ദീപാരാധന, വെടിക്കെട്ട് രാത്രി 1 മുതല്‍ വണ്‍ ബേബിഷോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: