തൃശൂര്‍ : സൗദിയിലെഹെയിലില്ആറുമാസമായികുടുങ്ങിക്കിടന്നഅനൂപ്മോഹന് ബിജെപിതൃശൂര്ജില്ലാനേതൃത്വത്തിന്റെഇടപെടലിലൂടെനാട്ടിലെത്തി.
നവംബറില്മകന്റെമോചനത്തിനായി, പീച്ചിസ്വദേശിയായമോഹനനും, സുനിതയുംബിജെപിജില്ലാപ്രസിഡന്റ്എനാഗേഷിനെയുംഎന്ആര്ഐസെല്കണ്വീനര്ടി.ആര്.രമേഷിനെയുംകണ്ടിരുന്നു.
തുടര്ന്ന്ബിജെപിനേതാക്കളുടെശക്തമായഇടപെടലിനെതുടര്ന്ന് വിദേശകാര്യമന്ത്രാലയംസൗദിഇന്ത്യന്എംബസിയുമായിബന്ധപ്പെടുകയും, അനൂപിനെനാട്ടില്തിരിച്ചെത്തിക്കാനുള്ളനടപടികള്പൂര്ത്തിയാക്കുകയുംചെയ്തു.റിയാദിലെ ഇന്ത്യന്എംബസിയില്ല്നിന്നുംലേബര്ഓഫീസര്റിതേഷ്കുമാര്ഡിസംബര് 8 ന്അനൂപിന്റെമോചനവുമായിബന്ധപ്പെട്ടുനടപടികള്പൂര്ത്തീകരിച്ചതായിഇമെയില്സന്ദേശത്തിലൂടെബിജെപിഎന്ആര്ഐസെല്കണ്വീനര്രമേഷിനെഅറിയിച്ചിരുന്നു. ഇന്നലെ രാവിലെകൊച്ചിഅന്താരാഷ്രവിമാനത്താവളത്തില്എത്തിച്ചേര്ന്നഅനൂപിനെപീച്ചിയിലെബിജെപിപ്രവര്ത്തകര്സ്വീകരിച്ചു.അവിടെനിന്നുംഅമ്മയ്ക്കുംസഹോദരനുമൊപ്പംഅനൂപ്തൃശൂര്ബിജെപിഓഫീസില്എത്തുകയായിരുന്നു.
തുടര്ന്ന്ബിജെപിജില്ലാപ്രസിഡന്റ്എ.നാഗേഷ്, ടി.ആര്.രമേഷ് .കൃഷ്ണന്‍നമ്പൂതിരി, പി.ഗോപിനാഥ്, രഘുനാഥ്.സി.മേനോന്തുടങ്ങിയവരുടെനേതൃത്വത്തില്ഹൃദ്യമായസ്വീകരണംനല്കി.
സുഷമസ്വരാജിനുംജില്ലാ, സംസ്ഥാനബിജെപിനേതാക്കള്ക്കുംഅനൂപുംസഹോദരനുംഅമ്മയുംനന്ദിരേഖപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: