തിങ്ങിനിറഞ്ഞ സദസ്സിന് തൃപ്തി നല്‍കാതെ മിമിക്രി മത്സരങ്ങള്‍. പുതുമകളില്ലാതെയാണ് മിക്ക മത്സരാര്‍ത്ഥികളും വേദിയിലെത്തിയത്. വിധികര്‍ത്താക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടി. മിക്കവരും അനുകരിച്ചത് ഇടയ്ക്കയുടെയും കിളികളുടെയും പട്ടിയുടെയും പൂച്ചയുടെയും ശബ്ദം തന്നെ.
രാഷ്ട്രീയനേതാക്കളെയും സിനിമാതാരങ്ങളെയും അനുകരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയം കണ്ടല്ല. വേദി മൂന്നില്‍ ഇന്ന് ആദ്യം നടന്നത് ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരമായിരുന്നു. 17 പേര് പങ്കെടുത്ത മത്സരത്തില്‍ അഞ്ചു പേര്‍ക്കാണ് എ ഗ്രേഡ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: