കൊച്ചി: ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാം നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഫെബ്രുവരി 16 ന് പരിഗണിക്കാന്‍ മാറ്റി.
കുറ്റപത്രം നല്കി നാലു മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ ഏപ്രില്‍ 28 നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് ജിഷയുടെ പിതാവ് പാപ്പു നല്കിയ ഹര്‍ജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: