കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളിലുണ്ടായ ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ജജാര്ഘോട്ട് ജില്ലയിലെ ദേശീയപാതയില്‍ നിന്നും നിയന്ത്രണം വിട്ട ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
60 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്. പോലീസും സൈന്യവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അമിതവേഗമാണ് അപകടത്തിന് കാരണമായി പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: