പാപ്പാത്തിച്ചോലയില്‍ കുരിശു വച്ച് ഭൂമി കൈയേറിയ വാര്‍ത്ത ജന്മഭൂമി പുറത്തുകൊണ്ടുവരികയും വിവാദമായതോടെ കുരിശ് പൊളിച്ചുകളയേണ്ടിവരികയും ചെയ്തിരുന്നു. അന്ന് കുരിശുകൃഷിയെ ന്യായീകരിക്കാന്‍ പറഞ്ഞ നുണകള്‍ക്ക് കയ്യുംകണക്കുമില്ലായിരുന്നു.
പഴയ കുരിശാണ്, തടിക്കുരിശ് ദ്രവിച്ചപ്പോള്‍ ഒരു കോണ്‍ക്രീറ്റ് കുരിശു വച്ചു എന്നൊക്കെയായിരുന്നു മന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാല്‍ കരുതിക്കൂട്ടി വലിയ തയ്യാറെടുപ്പുകളോടെ ചട്ടക്കൂടുണ്ടാക്കിയാണ് കോണ്‍ക്രീറ്റ് കുരിശ് നിര്‍മ്മിച്ച് അവിടെ ഉറപ്പിച്ചതെന്നതിന് തെളിവാണ് ഈ ചിത്രം. കുരിശു നിര്‍മ്മിച്ച് ഉറപ്പിക്കുന്നതിന്റെ ദൃശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: