ചങ്ങനാശേരി: നഗരസഭയുടെ പരിധിയില്‍പ്പെട്ട വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്പനനടത്തുന്നുെണ്ടന്നുള്ള വിവരത്ത തുടര്‍ന്നായിരുന്നു പരിശോധന.
സര്‍ക്കാരും നഗരസഭയും നിരോധിച്ച 50 മൈക്രോണിð താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുത് പിടിച്ചെടുത്തു. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്പനയ്ക്കായി സൂക്ഷിച്ച വ്യാപാര സ്ഥാപന ഉടമകള്‍ക്ക് ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുതാണെും തുടര്‍ുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കു താണെും നഗരസഭ അധികൃതര്‍ അറിയിച്ചു.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാജന് വി ഏബ്രഹാം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ സജിമോന്‍ കെ വര്‍ഗ്ഗീസ്, കെ വേലായുധന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ കെ രാജീവ്, തൗഫിക്ക് പി ഇസ്മയില്‍, കെ ജയകുമാര്‍, കെ രജനി എിവരടങ്ങിയ സ്ക്വാഡ് പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: