വാഷിങ്ടണ്‍: കുട്ടികള്‍ക്കുള്ള പൗഡറടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന, ലോകപ്രശസ്ത കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് 110 ദശലക്ഷം ഡോളര്‍ (706 കോടി രൂപ) ലൂയിസ് സ്ലംപ് എന്ന യുവതിക്ക് നല്‍കണം.
സ്ത്രീകള്‍ക്കായി അവര്‍ നിര്‍മ്മിച്ച പൗഡര്‍ നിരന്തരം ഉപയോഗിച്ചതിന്റെ ഫലമായി തനിക്ക് അര്‍ബുദം പിടിപെട്ടെന്നും ജോണ്സണ് കമ്പനി നഷ്പടിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്ലംപ് നല്കിയ ഹര്‍ജിയില്‍ മിസൗറി കോടതിയുടേതാണ് ഉത്തരവ്. ജോണ്സണ് കമ്പനിക്കെതിരായ 2400 കേസുകളില്‍ ഒന്നിലാണ് ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: