ഇസ്ളാമാബാദ്: കുല്ഭൂഷണ് ജാദവ് കൊടുംഭീകരനെന്ന് മുന്‍ പാക്ക് ഏകാധിപതി പര്‍വേസ് മുഷാറഫ്. അജ്മല്‍ കസബിനേക്കാള്‍ ഭീകരനാണ്. മുഷാറഫ് പറയുന്നു. 164 പേരുടെ മരണത്തിനടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പത്തു ഭീകരരില്‍ പ്രമുഖനായിരുന്നു കസബ്. ഇയാളെ ഇന്ത്യ തൂക്കിലേറ്റുകയായിരുന്നു.
കസബ് വെറും പണയപ്പോരാളിയായിരുന്നു. പക്ഷെ ജാദവ് നിരവധി പേരെ കൊല്ലുമായിരുന്നു. അയാള്‍ ഭീകരത വളര്‍ത്തുകയായിരുന്നു. അട്ടിമറി നടത്തി നിരവധി പേരെ കൊന്നേനേ. പാക്ക് ഏകാധിപതി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: