ഹാംബര്‍ഗ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വാളാദിമിര്‍ പുടിനും ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തി. ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. സിറിയയില്‍ വെടിനിര്‍ത്തലിനു ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും കരാറിെന്റ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിര്‍ത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറില്‍ കക്ഷിയാകുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: