ന്യൂദൽഹി: ജുനൈദ് ഖാന് കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി സെക്യൂരിറ്റി ജീവനക്കാരനാണെന്ന് പോലീസ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 22ന് നടന്ന കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നും പോലീസ് പിടികൂടിയത്.
മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നിന്നും ഒരു സംഘമാളുകൾ പതിനേഴുകാരനായ ജുനൈദ് ഖാനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. റംസാന് നോമ്പടെത്തിരുന്ന ജുനൈദ് സഹോദരങ്ങള്‍ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: