ഡെറാഡൂണ്‍: ബാബ രാംദേവിന്റെ സഹായി ബാലകൃഷ്ണയ്ക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വ്യാജരേഖകള്‍ ചമച്ച് പാസ്പോര്‍ട്ട് തരപ്പെടുത്തിയെന്ന കുറ്റത്തിനാണ് ബാലകൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നത്.
സുധോവാല ജയിലിലായിരുന്ന ബാലകൃഷ്ണയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ വീതം രണ്ട് ബോണ്ടുകളിലാണ് കോടതി ജാമ്യം നല്‍കിയത്. ജസ്റ്റീസ് തരുണ്‍ അഗര്‍വാളാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: