അഹമ്മദാബാദ്; മുംബൈ അഹമ്മദാബാദ് പാതയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമായതോടെ ഇന്ത്യയും ക്രമണേ അതിവേഗതയുടെ യുഗത്തിലേക്ക്.
- . 1.08 ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്
- മണിക്കൂറില്വേഗത 350 കിലോമീറ്റര്‍
- ശരാശി വേഗത 320 കിമി
- രണ്ടു തരം സീറ്റുകള്‍ എക്സിക്യൂട്ടീവ്, എക്കണോമി
- പത്തു സ്റ്റേഷനുകള്‍
- മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ളക്സിനും ബോയ്സറിനും ഇടക്ക് 21 കിലോമീറ്റര്‍ തുരങ്കം
- അതില്‍ ഏഴു കിലോമീറ്റര്‍ കടലിനടിയിലൂടെ
- ആദ്യം പത്തു കോച്ചുകള്‍750 പേര്‍ക്ക് ഇരിക്കാം.
- ക്രമണേ 16 കോച്ചുകളില്‍ 1250 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
- ആദ്യ സമയത്ത് പ്രതിവര്‍ഷം 1.6 കോടിപേര്‍ സഞ്ചരിക്കുമെന്ന് ഏകദേശ കണക്ക്
- ആദ്യം ദിവസം 35 ട്രെയിനുകള്‍
- 2053 ഓടെ 105 ട്രെയിനുകള്‍
- 20 മണിക്കൂര്‍ യാത്രക്കു ശേഷം വൃത്തിയാക്കാന്‍ വേണ്ടത് നാലു മണിക്കൂര്ട. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ മാതൃകയിലുള്ള ശൃംഖല.
- 1435 മില്ലീമീറ്റര്‍ വീതിയുള്ള പാളങ്ങള്‍
- സമയകൃത്യതക്കും സുരക്ഷക്കും പേരു കേട്ടതാണ് ഷിന്‍കാന്‍സെന്‍ ട്രെയിന്‍.
- ബുള്ളറ്റ് ട്രെയിന്‍ ട്രാക്ക് പണിയാന്‍ വേണ്ടത് 825 ഹെക്ടര്‍
മാറ്റങ്ങള്‍ ഉണ്ടാകും
- ട്രെയിനുകളിലും സ്റ്റേഷനുകളിലും ഇന്ത്യയ്ക്ക് അനുയോജ്യമായ മാറ്റം വരും. ഒരു ബോഗിയില്‍ രണ്ട് വാക്വം ടോയ്ലറ്റുകളാണ് ഉള്ളത്. ഇന്ത്യയില്‍ വരുമ്പോള്‍ വികലാംഗര്‍ക്കുള്ള ഒന്നു കൂടി വരും.
- രോഗികള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി
- കുരുന്നുകള്‍ക്ക് മുലയൂട്ടാന്‍ പ്രത്യേകം മുറി
- രാജധട്ടനി ടൂ ടയര്‍ എസി നിരക്ക് ബുള്ളറ്റ് ട്രെയിനിലും
- 11 അടി നീളവും 12 അടി വീതിയുമാണ് കോച്ചുകള്‍ക്ക്
- നിര്‍മ്മാണം അലൂമിനിയം അലോയ് കൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: