തിരുവനന്തപുരം : നഗരസഭയുടെ നേതൃത്വത്തില്‍ðനടന്ന ടൗണ്‍പ്ലാനിംഗ് അദാലത്തില്‍58 അപേക്ഷകള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ച 79 അപേക്ഷകളില്‍ð 58 പേരാണ് അദാലത്തില്‍ð ഹാജരായത്. ഇതില്‍ð 12 അപേക്ഷകര്‍ക്ക് യുഎ നമ്പര്‍ നðകാനും 17 അപേക്ഷകര്‍ക്ക് ഒക്കുപെന്‍സി, റ്റിസി എന്നിവ നല്ðകാനും തീരുമാനിച്ചു. നീര്‍ത്തട തണ്ണീര്‍ത്തട കമ്മിറ്റിയുടെ പരിശോധനയ്ക്കായി ഏഴു ഫയലുകളും സിആര്‍ഇസഡ്, ആര്‍ടിപി എന്നിവയിലേയ്ക്ക് നാലു ഫയലുകളും അയയ്ക്കാനായി തീരുമാനിച്ചു. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് നാലു അപേക്ഷകര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും തീരുമാനിച്ചു. വിശദമായി പരിശോധിച്ച് 20 ലെ അദാലത്തില്‍ð റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രണ്ട് അപേക്ഷകള്‍ മാറ്റിവച്ചു. നാല് അപേക്ഷകള്‍ നിരസിക്കുന്നതിനും തീരുമാനിച്ചു.
മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖിരവികുമാര്‍, ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.ആര്.സതീഷ്കുമാര്‍, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫീറാബീഗം, നഗരസഭ കോര്പ്പറേഷന് എഞ്ചിനീയര്‍ കെ.ജയചന്ദ്രകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ വിഷ്ണുകുമാര്‍.ജി, സിറിള്‍ വിമല്‍ðമെന്‍ഡസ്, റവന്യൂ ഓഫീസര്‍ വി.ശ്രീകുമാര്‍, എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: