രത്നൈര്മഹാബ്ധേ സ്തുതുഷുര്ന ദേവാ
ന ഭേജിരേ ഭീമവിഷേണ ഭീതിം
സുധാം വിനാ ന പ്രയയുര്‍വിരാമം
ന നിശ്ചിതാര്ത്ഥാദ്വിരമന്തി ധീരാഃ
ദേവന്മാര്, പാലാഴി കടഞ്ഞപ്പോള്‍ മനോഹരങ്ങളായ രത്നങ്ങള്‍ കണ്ടു; അതില്‍ സന്തോഷിച്ചില്ല. ഘോരമായ വിഷം കണ്ടു;ഭയപ്പെട്ടില്ല. അമൃത് ലഭിക്കുന്നതുവരെ തങ്ങളുടെ പ്രയത്നം തുടര്‍ന്നു. ധൈര്യശാലികളും ദൃഢചിത്തന്മാരും ലക്ഷ്യം നേടുന്നതുവരെ തങ്ങളുടെ പ്രവൃത്തിയില്‍ നിന്നും പിന്മാറിയില്ല.
സമ്പാ: ശ്രീകുമാരമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: