ഗുജറാത്ത് : രാഹുല്‍ ഗാന്ധി ദൽഹിയിലെ ക്ഷേത്രത്തില്‍ പോകാതെ ഗുജറാത്തില്‍ തന്നെ പോകുന്നതിനു പിന്നില്‍ തെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രാഹുലിന്റേത് കപട ഭക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ്സ് ഏജന്റായ ഹര്‍ദിക് സമുദായത്തെ ചതിച്ചെന്നും കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നതോടെ പട്ടേലിന്റെ ശക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കായി ഗുജറാത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും ബിജെപി 150 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: