തിരുവനന്തപുരം. ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ.മുരളീധരന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെക്കുറിച്ച് സി.ബി.ഐ പറഞ്ഞത് എന്താണെന്ന് പരിശോധിച്ച് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞവര്‍ഷം നല്കിയ അത്രയും സിലിണ്ടറുകള്‍ എല്ലാ ഫ്ലാറ്റുകള്‍ക്കും തുടര്‍ന്നും നല്‍കണമെന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ ഫോര്മുലയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: