ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോലി നീനിസ്റ്റോ അധികാരം നിലനിര്‍ത്തി. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ പെക്ക ഹാവിസ്റ്റോയെയാണ് തോല്‍പ്പിച്ചത്. ആറ് വര്‍ഷം കൂടി അധികാരത്തില്‍ തുടരാം.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നീനിസ്റ്റോയ്ക്ക് 62.7 ശതമാനം വോട്ട് ലഭിച്ചു. അതേസമയം എതിരാളിക്ക് 12.4 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: