ന്യൂദല്‍ഹി: ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കുട്ടികളെ കടത്തിയാലോ, പീഡിപ്പിക്കപ്പെട്ടാലോ ചീഫ് സെക്രട്ടറി ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
രജിസ്ട്രേഷന് ആറു മാസം കൂടി സമയം വേണമെന്ന ഹര്‍ജിയിലാണ് കേരളത്തിന് വിമര്‍ശനം. ഡിസംബര്‍ 31 വരെയായിരുന്നു രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള സമയപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: