കേരളത്തിനുള്ള വിഹിതം
കോര്പ്പറേഷന് നികുതി: 5532.20 കോടി
ആദായ നികുതി: 4895.68 കോടി
കേന്ദ്ര ജിഎസ്ടി: 6340.95 കോടി
സംയോജിത ജിഎസ്ടി: 525 കോടി
കസ്റ്റംസ്: 970.72 കോടി
എക്സൈസ് ഡ്യൂട്ടി: 945.95 കോടി
മറ്റ് വിഹിതങ്ങള്‍ (ബ്രാക്കറ്റില്‍ 2017-18ല്‍ ലഭിച്ചത്)
ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്: 100 കോടി (200 കോടി).
കായംകുളം ഉള്‍പ്പെടെയുള്ള എന്‍ടിപിസി താപനിലയങ്ങള്‍ക്ക്: 22300 കോടി (28000 കോടി).
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്: 5.90 കോടി (37.28 കോടി)
കൊച്ചി കപ്പല്‍ ശാല: 495 കോടി (507 കോടി)
ഇന്ത്യന്‍ റെയര്‍ എര്ത്സ് ലിമിറ്റഡ്: 27.90 കോടി (58.24 കോടി)
തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്: 20 കോടി (20.84 കോടി)
ബിഇഎസ്യു, കുസാറ്റ് സ്ഥാപനങ്ങളെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് സയന്‍സ് ആയി ഉയര്‍ത്തുന്നതിന്: 130 കോടി (110 കോടി)
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അടക്കം 16 സ്ഥാപനങ്ങള്‍ക്ക്: 748.98 കോടി (708.53 കോടി)
വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്ഡ്് ടെക്നോളജി: 110 കോടി (100 കോടി).
തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സ്ഥാപനങ്ങള്‍ക്ക് (ഐസര്‍): 600 കോടി (650 കോടി).
വിഎസ്എസ്സി, എല്പിഎസ്സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്: 6576 കോടി (5850 കോടി)
ബോര്‍ഡുകള്‍ക്കുള്ള വിഹിതം (ബ്രാക്കറ്റില്‍ 2017-18)
കയര്‍ വികാസ് യോജന: 80 കോടി (50 കോടി)
കയര്‍ ഉദ്യമി യോജന: 10 കോടി (10 കോടി)
കയര്‍ ബോര്‍ഡ്: 2.55 കോടി (0)
റബര്‍ ബോര്‍ഡ്: 146.62 കോടി (142.60 കോടി)
തേയില ബോര്‍ഡ്: 145 കോടി (160.10 കോടി).
കോഫി ബോര്‍ഡ്: 142 കോടി (140.10 കോടി)
സ്പൈസസ് ബോര്‍ഡ്: 80 കോടി (82.10)
കശുവണ്ടി കയറ്റുമതി പ്രോമോഷന് കൗണ്‍സില്‍: 4 കോടി (4 കോടി ).
കൊച്ചി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി: 105 കോടി (105 കോടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: