ന്യൂദല്‍ഹി: വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി തേടിയുള്ള അപേക്ഷ ഒരിക്കല്‍ തള്ളിയതോടെ തങ്ങള്‍ കാര്‍ത്തിയുടെ സഹായം തേടിയെന്ന് ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചതായി സിബിഐ കോടതിയെ അറിയിച്ചു. 305 കോടിക്കാണ് അനുമതി തേടിയത്. പക്ഷെ 5 കോടിക്കേ അനുമതി നല്കിയുള്ളൂ. തുടര്‍ന്ന് കാര്‍ത്തിയുടെ ചെസ് മാനേജ്മെന്റിന്റെ സഹായം തേടി. ഇതിന് പത്തു ലക്ഷം രൂപയേ നല്‍കിയുള്ളുവെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: