ന്യൂല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്രിവാള് മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് ദല്‍ഹി ഹൈക്കോടതി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസ് തീര്‍പ്പാക്കി.
ജെയ്റ്റ്ലിയോട് മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ജെയ്റ്റ്ലി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി, കേജ്രിവാള് മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കേസ് തീര്‍പ്പാക്കുകയാണെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: