ലാസ: ടിബറ്റിലെ ക്വമാഡോയില്‍ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി. കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് ശില്പം ആദ്യം കണ്ടത്. 10 മീറ്ററിലേറെ ഉയരമുള്ള ശില്പമാണ് കണ്ടെടുത്തത്.പരിശോധനയില്‍ ശില്പത്തിന് ഇത്രയേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശില്പമാകാമിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: