തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് വിനയന്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായെന്ന് വിനയന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച മുപ്പത് കോടി രൂപ ഇതുവരെയും നല്‍കിയില്ല. ഹോര്‍ട്ടി കോര്‍പ്പിനെ സര്‍ക്കാര്‍ കച്ചവട സ്ഥാപനമായി കാണരുതെന്നും വിനയന് പറഞ്ഞു.
ഫണ്ട് നല്‍കാത്തതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് ശരിയല്ലെന്നും വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: