പിറവം: പിറവം വലിയ പള്ളിയെ സംബന്ധിച്ച കോടതിവിധി അംഗീകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിശുദ്ധ കാതോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ അരമനയില്‍ പുരോഹിതരുടേയും മെത്രാന്ന്മാരുടെയും അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ ജൂലായ് മാസത്തിലാണ് പിറവം രാജ്യാധിരാജ വലിയ പള്ളി ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ക്ക് അനുകൂലമായി കോടതി വിധിച്ചത്. എന്നാല്‍ യാക്കോബായ സഭ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി ഭരണം ഇതുവരെ വിട്ടുകൊടുക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: