ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. രജൗരിയില്‍ നിയന്ത്രണ രേഖക്കു സമീപം രാവിലെ എട്ടരയോടെ ആരംഭിച്ച വെടിവയ്പ്പ് ഉച്ചയ്ക്ക് 11 വരെ നീണ്ടു. തോക്കുകളും മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമം ആദ്യം പാക്കിസ്ഥാനാണ് തുടങ്ങിയത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: