ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ സമരക്കാര്‍ക്കു നേരെ വെടിവയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്ക്കാരനോടാവശ്യപ്പെട്ടു. ഈ മാസം ആറിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കണം.
മെയ് 22,23 തീയതികളില്‍ നടന്ന വെടിവയ്പ്പില്‍ 13 പേരാണ് മരിച്ചത്. വേദാന്ത കമ്പനിയുടെ ചെമ്പുരുക്ക് കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: