മുംബൈ: നാലര വര്‍ഷത്തിനു ശേഷം ആദ്യമായി ആര്‍ബിഐ വായ്പ്പാ പലിശ നിരക്ക്( റിപ്പോ) 25 പോയന്റുയര്ത്തി. ഇതോടെ ഇത് 6.25 ശതമാനമായി. നാണയപ്പെരുപ്പം കൂടി കണക്കിലെടുത്താണിത്. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പ്പയുടെ പലിശയാണ് റിപ്പോ. ആറു ശതമാനമാണ് റിവേഴ്സ് റിപ്പോ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പക്ക് നല്കുന്ന പലിശ)
ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക വര്‍ളച്ച 7.4 ശതമാനമാകുമെന്നാണ് ആര്‍ബിഐ കണക്ക്. എണ്ണവില ഉയരുന്നതും പലിശ ഉയര്‍ത്താന്‍ കാരണമായി. ജൂണിലെ വായ്പ്പ നയ പ്രഖ്യാപനത്തിലാണ് പലിശ കൂട്ടിയത് അറിയിച്ചത്. ഇക്കുറി സാധാരണ രീതയിലുള്ള മഴ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് ആര്‍ബിഐയെന്ന് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: