ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ആരോപണ വിധേയനായ എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത മാസത്തേക്ക് മാറ്റി. കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് ജസ്റ്റിസ് രമണ, ജസ്റ്റിസ് ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. സിബിഐ അടക്കമുള്ള കക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് കേസ് നീട്ടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: